Monday, April 28, 2014

വെറുതെ.



എകാന്തതക്ക്‌ മുക്കണ്ണ്‍.
വാചാലമായ ചെഞ്ചുണ്ടും.
നിലവറയിലെ പാഴ്വാക്കുകള്‍
മുക്തി നേടുമ്പോള്‍,
നിലയില്ലാക്കയത്തില്‍
നീലത്താമര വിരിയും.

വെറുതെ കാത്തിരിക്കാന്‍
നാളത്തെ പ്രഭാതം.

No comments:

Post a Comment